2013, ജൂലൈ 14, ഞായറാഴ്‌ച

മകളേ .....

മകളേ .....എന്ന ഈ കൊച്ചു കഥ കാണുവാന്‍ വെറും മൂന്ന് മിനിറ്റ് പോലും ഇല്ല 
പക്ഷെ ഓര്‍ത്തോര്‍ത്തു ചിന്തിക്കാന്‍ ഇതില്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഇരിക്കുന്നു 
കഥ രചന എഡിറ്റ്‌ & ശബ്ദങ്ങള്‍: ഇബ്രാഹിം ബന്തിയോട്   


കുഞ്ഞിപ്പാത്തുമാനെ കാണുന്നില്ല

കുഞ്ഞിപ്പാത്തുമാനെ കാണുന്നില്ല , കോഴിക്കോട് അങ്ങാടിയിൽ ജനങ്ങൾ ഇളകിയിരിക്കുന്നു 
പിന്നീട് അറിയുന്നു അവിടെയുള്ള ഒരു കാതർ എന്ന ചെറുക്കനേയും കാണുന്നില്ല പക്ഷെ അത് ആരും കാര്യമാകിയില്ല 
കോളിളക്കം ഉണ്ടായത് പാതുമാനെയാണ് , പക്ഷെ ഇരുവരും ഒളിച്ചോടിയതെന്ന് ചിന്തിക്കാനുള്ള ബുദ്ധി ആർക്കും ഉണ്ടായില്ല അത് ഭാഗ്യം

2013, ജനുവരി 9, ബുധനാഴ്‌ച

വിഭവങ്ങള്‍

നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക്‌ പുറമേ പൊങ്ങച്ചത്തിനു വേന്ധി അലംകരിക്കാന്‍ നമ്മുടെ മുന്നില്‍ പലതരം 

വിഭവങ്ങള്‍    ഒരുക്കുമ്പോള്‍ 

നമുക്ക് പിന്നില്‍ ഒന്നും കഴിക്കാനില്ലാതെ പട്ടിണിയില്‍ വേദനിക്കുന്നവരെ ഒന്ന് തിരിഞ്ഞു 

നോക്കിയിരുന്നെങ്കില്‍

2012, ജൂലൈ 30, തിങ്കളാഴ്‌ച

സുബ്‌ ഹാനള്ള


രചന ആലാപനം ഈണം നല്‍കിയതും
ഇബ്രാഹിം ബന്തിയോട്
--------------------------------------
സുബ്‌ ഹാനള്ള
റഹ് മാനള്ള
സകലം പടച്ചുള്ള ജല്ല ജലാലെ
ഈ ലോക കുത്റത്തില്‍ എന്നെ പടച്ചു നീ
ഭക്തിയാല്‍ നിന്നെ ഞാന്‍ വാഴ്ത്തുന്നു നാഥാ
ഭക്തിയാല്‍ നിന്നെ ഞാന്‍ വാഴ്ത്തുന്നു നാഥാ
സുബ്‌ ഹാനല്ലാ റഹ് മാനള്ളാ.............
ഇരുളും വെളിച്ചവും നല്‍കുന്നവന്‍ നിയാണ്
രാവിന്‍റെ നിഴലായി മാറുന്ന സന്ദ്യയിലും
അഞ്ചു നേരത്തും ഞാന്‍ കിബ് ലക്ക് മുന്നില്‍
സുജൂദില്‍ വണങ്ങുന്നു യാ ഇലാഹി
മൌത്തിന്‍റെ നേരത്ത്
കലിമ ശഹാദത്ത്
ചൊല്ലാന്‍ വിധി കൂട്ടി തന്നിടു യാ റബ്
ലാ ഇലാഹ ഇല്ല ള്ളാ.............
( സുബ്‌ ഹാനാള്ള

2012, ജൂലൈ 5, വ്യാഴാഴ്‌ച

സൂത്രക്കാരന്‍

പലരെയും നാം നല്ലവരാണ് എന്ന് കരുതുന്നെങ്കിലും  ഇവര്‍ക്കിടയില്‍ ചില 
മോശപെട്ടവരും  ഉള്ള  സത്യം  പെട്ടെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍  കഴിഞ്ഞെന്നു വരില്ല
അതിന്നു കാരണം  ജനങ്ങളുടെ മുന്നില്‍   ബോദ്യപ്പെടുത്തന്‍ മാത്രം പുണ്യം   ചെയ്യുന്ന സൂത്രങ്ങളാണ്
ബാങ്ക് വിളിക്കുമ്പോള്‍ പള്ളിയിലേക്ക് ഓടുന്ന ഓട്ടം കാണുമ്പോള്‍ ഇതില്‍ മുഴുവനും പേര്‍
സത്യ വിശ്വാസിയായിരിക്കണമെന്നില്ല   ഇവര്‍ക്കിടയില്‍ സൂത്ര ക്കാരും  ഉള്ള  സത്യം നാം ഓര്‍ക്കണം
ഇവന്‍മാര്‍ പറയുന്നത് നമ്മള്‍ വിശ്വസിക്കും പക്ഷെ അവസാനം ചതിയില്‍ പെടാതിരിക്കില്ല 
അനുഭവത്തില്‍ മനസ്സിലാക്കിയാണ് ഞാന്‍ ഇത് വിവരിക്കുന്നത് 
അത് കാരണം ആരെയും ഒരിക്കലും ഒറ്റ നോട്ടത്തില്‍ വിശ്വസിച്ചു കൂടാ 
ഈ വിഷയത്തെ പറ്റി ഒരു ലഘു ശബ്ദ രേഖ എന്നുടെ മൂന്ന്‌  ശബ്ദങ്ങളില്‍ 
ഇവിടെ ഞാന്‍ അവതരിപ്പിക്കാം 

2012, ജൂലൈ 1, ഞായറാഴ്‌ച

മുതലാളിയുടെ യാത്ര

ഒരിക്കല്‍ ഒരിടത്തു   കുമാരന്‍ എന്ന ചെറുപ്പക്കാരന്‍ അയാളുടെ മുതലാളിയുടെ പണം  മോഷ്ട്ടിക്കാന്‍ തീരുമാനിച്ചു 
മോഷണം നടത്താന്‍  കള്ളാ ചാവി  തയാറാക്കിയ കാര്യം  മുതലാളി  എങ്ങിനെയോ മനസ്സിലാകി 
ഇതറിഞ്ഞിട്ടും കുമാരനെ പിരിച്ചു വിടാന്‍ മുതലാളി തയാറായില്ല  കാരണം നല്ല ജോലി അറിയാവുന്ന ചെറുക്കന്‍ 
ഒന്നും അറിയാത്ത  ഭാവത്തില്‍  മുതലാളി  കുമാരനോട്  പെരുമാറി 
   ഒരിക്കല്‍  മുതലാളിക്ക്  ദൂരം യാത്ര പോകുന്ന അവസരം  വന്നപ്പോള്‍  പോകാന്‍  ഭയം   കാരണം 
കള്ള ചാവിയുള്ള കുമാരന്‍  പണം  മോഷ്ട്ടിക്കില്ലേ ...?
മുതലാളിക്ക് പെട്ടെന്ന് ഒരു അയ്ടിയ  വന്നു   ഒര്‍ജിനല്‍ താന്‍  സൂക്ഷിക്കുന്ന  ചാവി  കുമാരന്നു ഏല്‍പ്പിച്ചു പോകാമെന്ന് 
എങ്കില്‍ കള്ള ചാവിക്കു പ്രസക്തി ഇല്ലാതാകുമല്ലോ
അടുത്ത ദിവസം കുമാരന്നു  ഒര്‍ജിനല്‍ ചാവി കൊടുത്തു  മുതലാളി യാത്ര  പുറപ്പെട്ടു 
കുമാരന്‍ നിരാശയോടെ  കള്ളചാവി വലിച്ചെറിഞ്ഞു 
പാവം  കാവല്‍ക്കാരനെ പോലെ മുതലാളി വരുന്നതും കാത്തിരുന്ന്

2012, ജൂൺ 29, വെള്ളിയാഴ്‌ച

എന്‍ കരളേ........

രചന ആലാപനം ഈണം നല്‍കിയതും
ഇബ്രാഹിം ബന്തിയോട്
-------------------------------------------------------------------------------------------
എന്‍ കരളേ നീ ഇന്നെവിടെ
ഈ രാഗം കേള്‍ക്കുന്നോ നീ
നിന്നെ ഞാന്‍ സ്വന്തമാകാന്‍ എത്ര എത്ര
ആശിച്ചു പോയതല്ലേ മോളെ
എന്നും ഞാന്‍ ഓര്‍ക്കും നിന്നെ സ്വപ്നങ്ങള്‍ മായിഞ്ഞ് പോയതോ
വര്‍ഷങ്ങള്‍ ഒന്നൊന്നായിത് പോയലുമിത് ഇന്നും എന്നില്‍
കടല്‍ തിരകള്‍ പോലെ എന്‍റെ മനസായി മാറുന്നു
കാലങ്ങള്‍ കാത്തിരിക്കനിത കാണാതെ നീ പോയതല്ലെ
പ്രവാസി ജീവിതമത് ഓര്‍ക്കാന്‍ കഴിഞ്ഞോ
എന്‍റെ മുത്തുമണി പൂവേ
മൊന്‍ജത്തി പെണ്ണ നീ തരിവള കിലുകുന്ന പെണ്ണ
സുഖമാണോ മുത്തെ പറയു മോളെ
( എന്‍ കരളേ )
ഓത്തു പഠിക്കാന്‍ നമ്മളൊന്നയന്നു പോയ കാലം
മൌനനുരാഗം പോലെ പ്രണയം വിതറി
ഇനിയൊരു ജന്മം നമ്മള്‍ക്കുണ്ടായലതു നമ്മള്‍ക്കാണത്
എന്നോര്‍ക്കു എന്‍റെ മുത്തെ കരയാതിരിക്കു
നിന്‍റെ ജീവിതം നോക്ക് സന്തോഷത്തിലിരികു
അള്ളനെ നീ മറക്കലെ മോളെ
അതാണെന്‍റെ സമാതാനം മോളെ
( എന്‍ കരളേ )